അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം? രണ്ടു പേര്‍ കസ്റ്റഡിയില്‍

അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം. സ്‌ഫോടനത്തിന് സമാനമായ ഉഗ്രശബ്ദം കേട്ടതായി പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ

തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സ്റ്റാലിൻ സർക്കാർ

സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അണ്ണാമലൈ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സർക്കാർ വാദിക്കുന്നു. 2011ൽ ചെന്നൈ മെട്രോയുടെ കരാർ

മമത ബാനര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം: സുബ്രഹ്‌മണ്യന്‍ സ്വാമി

അധികാരത്തിൽ ഇരിക്കുന്നവർക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.

രാജ്യത്ത് നല്ലതൊന്നും സംഭവിക്കുന്നത് കാണാൻ ചിലർക്ക് താൽപ്പര്യമില്ല: പ്രധാനമന്ത്രി

ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി മോദിയും ഈ ദിശയിലേക്ക് നീങ്ങുമെന്നും ഗെലോട്ട് പറഞ്ഞു. ഇത് നടപ്പാക്കിയാൽ

ബഹുഭാര്യത്വം നിയമവിരുദ്ധമാക്കാൻ സംസ്ഥാനത്തിന് കഴിയുമോ; പരിശോധിക്കാൻ അസം പാനൽ രൂപീകരിച്ചു

1979ലെ അസം പ്രക്ഷോഭത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു ബന്ദും പ്രക്ഷോഭവും നമ്മൾ കണ്ടിട്ടില്ല.

കർണാടക തെരഞ്ഞെടുപ്പ്: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു

ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.

കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷാക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം

മമത ബാനർജിക്ക് ‘കശ്മീർ ഫയൽസ്’ നിർമ്മാതാക്കൾ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

കശ്മീർ ഫയലുകളും ഇപ്പോൾ 'ദി ഡൽഹി ഫയലുകളും' ബിജെപിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ചതാണ്, അവ സാങ്കൽപ്പിക സൃഷ്ടികളായിരുന്നു. എന്നീ മമതയുടെ തെറ്റായ

ദി കേരളാ സ്റ്റോറി സിനിമയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിക്കൊല്ലണം: എൻസിപി എംഎൽഎ ജിതേന്ദ്ര അവാദ്

കേരള സ്റ്റോറി എന്ന സിനിമയുടെ പേരിൽ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപകീർത്തിപ്പെടുത്തി. മൂന്നു പേരുടെ മാത്രമുള്ള ഔദ്യോഗിക

Page 287 of 531 1 279 280 281 282 283 284 285 286 287 288 289 290 291 292 293 294 295 531