പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിഷപ്പാമ്ബ് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍
മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്.
തീരദേശ കർണാടക മേഖലയിലെ തിരഞ്ഞെടുപ്പ് പര്യടന വേദിയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടിയുടെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചത്
സംഘർഷഭരിതമായ മ്യാൻമറിൽ നിന്ന് ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തോളം കുടിയേറ്റക്കാർ പലായനം ചെയ്തിട്ടുണ്ട്.
ബിജെപി ഒരു വിഷപ്പാമ്പ് പോലെയാണെന്നാണ് പറഞ്ഞത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല.
ഭൂമി തർക്കത്തിന്റെ പേരിലാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയുടെ രൂപത്തിൽ തൂങ്ങിമരിച്ചരീതിയിൽ ആക്കിയതാണെന്നും
ചില ആളുകളുടെ വിലയിരുത്തൽ തൂക്കുസഭയാണ്. അതേ സമയം എല്ലാ മുൻ മുഖ്യമന്ത്രിമാരെ കുറിച്ചും ചില സർവേകൾ നടത്തിയിട്ടുണ്ട്.
ബിജെപിയുടെ ഭരണത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ചവരോട് മുഖ്യമന്ത്രി കേസ് കൊടുക്കാന്‍ പറഞ്ഞിരുന്നതാണെന്നും എന്നാൽ ഇതുവരെ
ഓപ്പറേഷനിൽ ഏജൻസികൾ ഡ്രോണുകൾ, സ്നിഫർ ഡോഗ്, മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
.കേരളത്തിലെ , യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസംഗത്തിലെ പിഴവ് സോഷ്യൽ മീഡിയയിൽ വൈറലായി.