മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറില്‍ നിന്ന് സായുധരായ വിഘടനവാദികള്‍ സംസ്ഥാനത്തേക്ക്
മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍
ഇതുവരെ കലാപത്തില്‍ മൂന്ന് പള്ളികള്‍ അഗ്‌നിക്കിരയാക്കിയെന്ന് അദേഹം പത്രക്കുറിപ്പില്‍ ആരോപിച്ചു. നിരവധി സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് പലായനം
കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്
കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി ഘടകം പ്രവർത്തിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു
ഇവരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംഘർഷം വ്യാപിച്ചതോടെ അതിർത്തി മേഖലകളിലുള്ള
താരങ്ങൾ പൊലീസിന് നൽകിയ മൊഴിയിൽ ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത് . ശ്വാസം പരിശോധിക്കാനെന്ന വ്യാജേന
അതിൽ ‘ഖാർഗെയെയും ഭാര്യയെയും മക്കളെയും’ തുടച്ചുനീക്കുമെന്ന് കന്നഡയിൽ പറയുന്നുണ്ട്. എന്നാൽ റാത്തോഡ് ഈ ആരോപണം നിഷേധിച്ചു.
മണിപ്പൂർ ഒരു പാഠമാണ്. അവിടെ ന്യൂനപക്ഷങ്ങൾ 41 ശതമാനമുണ്ടായിട്ടും വർഗീയശക്തികളുടെ കുടിലതക്ക് മുന്നിൽ ജീവൻ നൽകുകയോ പ്രാണനും കൊണ്ടോടി
വളരെയധികം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികൾ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടത്തിയത്.