യുപിയിൽ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പൊലീസ് വെടിവെച്ചു കൊന്നു
കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനാൽ ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു
കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനാൽ ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു
ലോഡ്ജിൽ മാസ്ക് വെച്ചാണ് ചൊവ്വാഴ്ച അരുൺ എത്തിയിരുന്നത്. പൈനാപ്പിൾ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്.
അതേസമയം, ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട യുവതിയാണ് അശ്വതി അച്ചു.പൂവാർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഭൂമി തർക്കത്തിന്റെ പേരിലാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയുടെ രൂപത്തിൽ തൂങ്ങിമരിച്ചരീതിയിൽ ആക്കിയതാണെന്നും
മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ സഭ ചുമതലകളിൽ നിന്നും നീക്കിയിരുന്നു.
സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലും അതിനുശേഷം എസ്.ഡി.എം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
അതേസമയം, വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് കേരളത്തിൽ റെയിൽവെ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. മറ്റുള്ള സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി.
2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി