പുണെ: ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ
ചെന്നൈ: മണിപ്പൂരിൽ കുക്കി യുവതികൾക്കെതിരായ അതിക്രമത്തിൽ, സംസ്ഥാന പൊലീസ് സമ്പൂർണ്ണ പരാജയമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു. അതിക്രമത്തെ കുറിച്ച്
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തും പെണ്‍കുട്ടിയും മിശ്രവിവാഹിതരായിരുന്നു.
. മുതിർന്ന സഹോദരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും അനുജത്തിയെ പീഡനത്തിനു ഇരയാക്കുകയായിരുന്നു.
തൃശൂർ: പന്നിക്ക് കെണിവച്ചതിൽ ആന കുടുങ്ങിയെന്ന് സംശയം. മരണം ഷോക്കേറ്റാണോ എന്നും സംശയം ഉയരുന്നുണ്ട്. റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി
അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന്
രണ്ട്, മൂന്ന്, അഞ്ച് സ്ഥാനത്തുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, കുറ്റക്കാരൻ, അഞ്ചാം
കൗറിന്റെ അവസാന നിമിഷങ്ങളിൽ മകൾ സഹിച്ചതിനെ കുറിച്ചോർത്ത് കൗർ വേദനിച്ചുവെന്ന് അമ്മ ഉൾപ്പെടെയുള്ള കുടുംബം നേരത്തെ പറഞ്ഞിരുന്നു.
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഉദയ്പൂര്‍
ഈ മാസം 19 നായിരുന്നു ചിറപ്പുറം സ്വദേശി ഷീജയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.