നവകേരള സദസ്സുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വി ഡി സതീശന്‍
മുഖ്യമന്ത്രിയിരിക്കുന്ന കസേരയോട് ബഹുമാനമുണ്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദത്തിന് ശേഷം റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചതായിരുന്നു
മുഖ്യമന്ത്രിയിരിക്കുന്ന കസേരയോട് ബഹുമാനമുണ്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദത്തിന് ശേഷം റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചതായിരുന്നു
അതേപോലെ തന്നെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് ഗവർണർ വിദ്യർത്ഥികളെ പറയാൻ ഇനി മോശം വാക്കുകൾ ഒന്നുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയായിരുന്നു സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയേയും
അതേസമയം , വിഡി സതീശനെതിരെ വിമർശനം കടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബഹുമാനം
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. എന്നാൽ ഏത് കാര്യത്തിനാണ് ഞാൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് എനിക്ക്
പോലീസുകാർ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവര്‍ത്തകരെ
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെ ജയിലിൽ അടയ്ക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച രാജ്യദ്രോഹ നിയമം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച
അതേസമയമ്, ആരാന്റെ കുഞ്ഞുങ്ങളെ റോഡില്‍ തല്ലുമ്പോള്‍ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന
മുടി വിഗ്ഗിനും ധരിച്ച അടിവസ്ത്രത്തിനും ഉള്ളിൽ അവ ഒളിപ്പിച്ചു. "ഡിസംബർ 19 ന് പുലർച്ചെ നടത്തിയ ഓപ്പറേഷനിൽ, ഡിആർഐ,
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്.