ആൺകുട്ടികളുടെ ചിന്താഗതി മാറ്റണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കണമെന്നും മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ സ്‌കൂളിനുള്ളിൽ നാലുവയസ്സുകാരായ രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട
മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളുമടക്കം രാജിവെക്കാനുള്ള തീരുമാനം എറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം. രാജിക്ക്
മധ്യപ്രദേശിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയും ബിജെപി നോമിനിയുമായ ജോർജ് കുര്യനെ ചൊവ്വാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചു.ജൂണിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ അമ്മയിലെ കൂട്ടരാജിയും ഭരണസമിതി പിരിച്ചുവിടലും വാർത്തകളിൽ നിറയുകയാണ് . ആ താരങ്ങൾക്കും മാധ്യമങ്ങളെ
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും 3 പെണ്‍കുട്ടികളെ കാണാനില്ല. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്ന ഭാഗ്യശ്രീ, ആര്യ, അഭിരാമി
താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. രാജിയുമായി ബന്ധപ്പെട്ട്
സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ
സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍
മുകേഷ് ഉള്‍പ്പടെ മലയാള സിനിമയിലെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. നടന്‍മാരായ
ഉത്തർപ്രദേശിലെ മഥുരയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് രണ്ട് പേർക്കെതിരെ തിങ്കളാഴ്ച കേസെടുത്തതായി പോലീസ്