പശ്ചിമ ബംഗാളിൽ 7 പുതിയ ജില്ലകൾ കൂടി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി
സുഗമമായ ഭരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സുഗമമായ ഭരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മഹാരാഷ്ട്രയ്ക്ക് ഇത്തവണ യുദ്ധം ചെയ്യാൻ കഴിഞ്ഞില്ല. മഹാരാഷ്ട്ര കഴിഞ്ഞാൽ അത് ഛത്തീസ്ഗഢും ജാർഖണ്ഡും ബംഗാളും ആകുമെന്ന് അവർ പറയുന്നു.
പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനാണ് പാർത്ഥ ചാറ്റർജി. അറസ്റ്റ് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ്.
എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സർക്കാരുകളെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ നേതാവ് ആരോപിച്ചു.
സംസ്ഥാന മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ നിയമസഭയിൽ നിയമം ഭേദഗതി ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി
സ്റ്റാലിനേക്കാളും ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് ബിജെപിയുടെ ഭരണമെന്ന് പറഞ്ഞ മമത
ഇവിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഇതിലൂടെയുള്ള ശ്രമമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗാളിലുള്ള ഒരു ലോകോ പൈലറ്റ് തങ്ങൾക്ക് പരിശീലനം നൽകിയിരുന്നെന്ന് ഇവർ സമ്മതിച്ചു.
ഇരുവര്‍ക്കും പുറമെ രാഷ്ട്രപതി രാംകോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കും മമത മാമ്പഴങ്ങൾ അയച്ചിട്ടുണ്ട്.