സ്ഥാനാര്‍ത്ഥി പട്ടിക; ബംഗാള്‍ ബി ജെ പിയില്‍ തമ്മിലടി
ബംഗാളിലെ മാല്‍ഡ, നോര്‍ത്ത് 24 പാര്‍ഗനാസ്, ജല്‍പായ്ഗുരി, അസന്‍സോള്‍ എന്നീ സ്ഥലങ്ങളില്‍ ബി ജെ പി ഓഫീസ് പ്രവര്‍ത്തകര്‍ തന്നെ
ബംഗാളിലെ മാല്‍ഡ, നോര്‍ത്ത് 24 പാര്‍ഗനാസ്, ജല്‍പായ്ഗുരി, അസന്‍സോള്‍ എന്നീ സ്ഥലങ്ങളില്‍ ബി ജെ പി ഓഫീസ് പ്രവര്‍ത്തകര്‍ തന്നെ
സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലി ബംഗാള്‍ ബിജെപിയില്‍ പ്രതിഷേധം കടുക്കുന്നു. തൃണമൂല്‍ വിട്ടെത്തിയ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ്
ഇന്നലെ നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.
ഇന്ന് കൊൽക്കത്തയില്‍ നടന്ന റാലിക്കിടെയായിരുന്നു പശ്ചിമ ബംഗാളിൽ ശരിയായ മാറ്റം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്.
ബംഗാളില്‍ മമതാ ബാനര്‍ജി തന്റെ ഭരണത്തിലൂടെ ജനാധിപത്യം ഇല്ലാതാക്കിയെന്നും ബിജെപിയുടെ ബി ടീമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ബാസ് സിദ്ദീഖി
നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും മനോജ് തിഗ്ഗയുടെ നേതൃത്വത്തില്‍ ജയ് ശ്രീറാം മുഴക്കി പുറത്തുപോകുകയും ചെയ്തു.
രാഷ്ട്രീയം എന്ന് പറയുന്നത് ഒരു വ്യക്തിയുടെയാകെ പ്രത്യയശാസ്ത്രമാണ്. ദിവസവും വസ്ത്രങ്ങള്‍ മാറുന്നതുപോലെ മാറ്റാനുള്ളതല്ല അത്.
അവര്‍ എല്ലായ്പ്പോഴും മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു
അടുത്ത തെരഞ്ഞെടുപ്പില്‍ മമതയെ അവര്‍ തോല്‍പ്പിക്കും. പകരം ബിജെപിയെ അധികാരത്തിലെത്തിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം ബാക്കിനില്‍ക്കെയാണ് ബംഗ്ളാദേശ് നുഴഞ്ഞുകയറ്റവും പൗരത്വവിഷയവും ബി.ജെ.പി സജീവമാക്കുന്ന