‘ജയ് ശ്രീറാം’ വിളിച്ചില്ല; ഉത്തർപ്രദേശിൽ കാർ ഡ്രൈവറെ കെട്ടിയിട്ടു മർദ്ദിച്ചു കൊന്നു
അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികൾ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികൾ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
അതേസമയം യുപിയിൽ പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രചാരണ ചുമതല നിർവ്വഹിക്കുന്ന സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വിശദീകരണവുമയായി അനിൽ സിസോദിയ രംഗത്തെത്തി.
ഹിന്ദിയില്‍ പലര്‍ക്കും ചില ചെറിയ വാക്കുകൾ പോലും എഴുതാൻ അറിയുമായിരുന്നില്ല.
സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ യുപി സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയേ ഉള്ളെന്നും സന്ദേശത്തില്‍ പറയുന്നു.
അതേപോലെ തന്നെ കശാപ്പ് ചെയ്യുന്നതിന് വേണ്ടി പശുക്കളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും കുറ്റാരോപിതരായി പരിഗണിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
അധ്യാപകരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനിടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്...
ഇദ്ദേഹത്തിന്റെ നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയുടെ മാത്രം വരുമാനത്തിലാണ് ജീവിച്ചത്. പക്ഷെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഗുപ്തയ്ക്ക് തൊഴില്‍
അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കൊലപ്പെടുത്തിയത്...
അക്രമ സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തകർക്കപ്പെട്ട പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ സ്ഥാപിക്കുമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും