മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയ തൊഴിലാളികളില്‍ അണുനാശിനി തളിച്ച് യുപി സര്‍ക്കാര്‍
അതേസമയം തൊഴിലാളികൾക്ക് നേരെ ക്ലോറിന്‍ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി.
അതേസമയം തൊഴിലാളികൾക്ക് നേരെ ക്ലോറിന്‍ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി.
ഇതേസമയം അവിടെ കൂടിനിന്നിരുന്ന നൂറിലധികം ആളുകളോട് സുരക്ഷയെ കരുതി തിരിച്ചുപോകണമെന്ന് പോലീസ് പല തവണ ആവശ്യപ്പെടുകയുണ്ടായി.
ഇത് ഡയറക്ട് ബെനഫഷ്യറി ട്രാന്സാക്ഷന് മുഖേനയാണ് തൊഴിലാളികളിൽ എത്തിക്കുന്നത്.
തിഹാറില്‍ സ്വന്തമായി ആരാച്ചാര്‍ ഇല്ല. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍
പരീക്ഷയ്ക്ക് പകരമായി ഈ അധ്യായന വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അവരുടെ മികവ് നിര്‍ണയിക്കപ്പെടുക.
കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നറിയാത്തവര്‍ അബദ്ധങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ചെന്നുചാടുന്നുവെന്നുള്ളതാണ് ഏറ്റവും വിഷമകരം...
ഇത് വളരെ നല്ല ഒരു അവസരമാണ്. ഗോമൂത്രവും ചാണകവും ഉത്തർപ്രദേശിൽ ഇനി പാഴായി പോകാൻ പാടില്ല
നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനസർക്കാറുകൾക്ക് അധികാരമില്ലെന്നും
പാചകം ചെയ്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ കയറിവന്ന ഭാര്യ പാത്രത്തിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ട് ഭയന്ന് വീട്ടിൽ പൂട്ടിയിടുകയായിരുന്നു
ഇവിടെ ഹൈക്കോടതി സര്‍ക്കാറിനോട് പറഞ്ഞിട്ടുണ്ട് അവരുടെ സ്ഥാനം ഭരണഘടനയ്ക്ക് മുകളിലല്ലെന്ന്,” പ്രിയങ്ക ട്വീറ്റ് ചെയ്തു.