വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന്‍ സ്വാമിയും ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. എന്നാൽ ഇവരെ ആരേയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്
സമൂഹത്തിൽ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ പറയുമെന്നും 'ഹലാലില്‍ വറുത്തെടുക്കുന്ന വിദ്വേഷമസാല'
ഭഗത് സിംഗിനോട് ചിലർക്ക് പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങൾ ആശ്ചര്യപ്പെടു ത്തുന്നതാണ്.
ഈ ചിത്രത്തിൽ, കല്ലെറിയുന്ന ആളുടെ പിന്നിലായി മാസ്ക് ധരിച്ച മറ്റൊരാളെയും കാണാന്‍ സാധിക്കും.
നമ്മുടെ രാജ്യത്ത് ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് അവരുടെ രീതിയാണെന്നും രാഹുൽ വിമർശിച്ചു.
കേരളാ സര്‍ക്കാര്‍ കേരളത്തിലെ രണ്ടര ലക്ഷം ആളുകള്‍ക്കാണ് മികച്ച വീടുണ്ടാക്കികൊടുത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ആ വീടുകളൊക്കെ പാവപ്പെട്ടവന്റെ വീടുകളായതുകൊണ്ട്
ഇതിന് ശേഷം മണിക്കൂറുകളോളം ഇവർ മൃഗശാലയിലേക്കുള്ള പാതകൾ ഉപരോധിക്കുകയും ചെയ്തു.
തീയിൽ നിന്നും രക്ഷപെടാൻ ഓടി മറയുന്ന ടോവിനോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റേയും കളിപ്പാവയാകുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിടെയാണ് പുതിയ സംഭവം.