റഷ്യയിൽ നിന്നുള്ള പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായ ദി വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലന്‍സ്‌കിയെ വധിക്കാനായെത്തിയതെന്നാണ്
റഷ്യ എപ്പോൾ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, നിലവിൽ വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും ഉക്രൈയ്ന്‍ പ്രസിഡന്റ്
എന്നാൽപോസ്റ്റര്‍ ഇല്ലാതെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
നാറ്റോ നിലപാട് റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തുന്ന യുദ്ധം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി
ഒരു മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. പക്ഷെ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല.
എത്രയും വേഗത്തില്‍ അന്വേഷണം നടത്താനാണ് നെതര്‍ലാന്‍ഡിലെ ഹേഗ് ആസ്ഥാനമായ ഐസിസിയുടെ നീക്കം.
കാൽനടയാത്ര ഉൾപ്പെടെ, സുരക്ഷിതത്വം മനസ്സിൽ വച്ചുകൊണ്ട് ലഭ്യമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഖാർകിവ് വിടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു
റഷ്യയുടെ പൂർണ്ണമായ സൈനിക പിന്‍മാറ്റമാണ് ഉക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.
തങ്ങൾ ഉക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു
റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ് എന്ന് പിബി പ്രസ്താവന ഇറക്കിയിരുന്നു.