ലോക്പാല്‍ ബില്‍ പാസാക്കുന്നത് രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് മാറ്റി
കേന്ദ്ര തൊഴില്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിശ്രാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് തിരിഞ്ഞു.
കേന്ദ്ര തൊഴില്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിശ്രാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് തിരിഞ്ഞു.
രാജ്യസഭയും ലോക്‌സഭയും തുടര്‍ച്ചയായ നാലാം ദിനവും ബഹളത്തില്‍ മുങ്ങി. ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപവിഷയമാണ് ലോക്‌സഭയില്‍ ബഹളത്തിനിടയാക്കിയതെങ്കില്‍ സര്‍ക്കാര്‍ ജോലിയിലെ പ്രമോഷനില്‍ പട്ടികജാതി-പട്ടികവര്‍ഗ
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന്
കേരളത്തില്‍നിന്നുള്ള രാജ്യസഭ എം.പി. മാരായ പ്രഫ. പി.ജെ. കുര്യനും ജോയി ഏബ്രഹാമും സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 നു
രാജ്യസഭയിലേക്കു കേരളത്തില്‍നിന്ന് ഒഴിവുള്ള മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. നിയമസഭാ മന്ദിരത്തിലെ
സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ളതെരഞ്ഞെടുപ്പ് ഈ മാസം 25 ന് നടക്കും. എട്ടിന് ഇത് സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെലുങ്കാനവിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നു രാജ്യസഭ നിര്‍ത്തിവച്ചു. തെലുങ്കാന സംസ്ഥാന രൂപവത്കരണ വിഷയത്തില്‍ ടിഡിപിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്നു കോണ്‍ഗ്രസിലെ
ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്ന് അറുപത് വര്‍ഷം പിന്നിടുന്നു. 1952 മെയ് 13 നാണ് പാര്‍ലമന്റ് സമ്മേളനം ആദ്യമായി ചേരുന്നത്. ഇന്നലെ
ജോയിഎബ്രഹാം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഇന്നലെ കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍
രാഷ്ട്രീയത്തിന് വേണ്ടി തന്റെ ജീവിതം തന്നെയായ ക്രിക്കറ്റിനെ ഉപേക്ഷിക്കില്ലെന്ന് സച്ചിൻ തെണ്ടുൽക്കർ.ക്രിക്കറ്റിന് നൽകിയ സംഭാവനകളുടെ പേരിലാണ് രാജ്യസഭയിലേയ്ക്ക് നാമനിദ്ദേശം ചെയ്യപ്പെട്ടത്.അത്