അധ്യക്ഷനാകാനില്ല എന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഇടപെട്ട് തുടങ്ങുന്നത്.
രാഷ്ട്രപതി സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി ഫോണിൽ സ്വൈപ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തന്നെ ജയിപ്പിച്ച മണ്ഡലമായ വയനാട്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി.
സംസ്ഥാനത്തെ സംബന്ധിച്ച അവസ്ഥ കൂടുതല്‍ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഷോയുടെ സമയത്ത് സഹോദരിമാരുടെ നീണ്ടനിരയാണ് തനിക്കായി കാത്തുനിന്നത്
കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.
ഈ മരണം ഒറ്റപ്പെട്ട സംഭവമല്ല, ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതെന്നും അദ്ദേഹം തന്റെ കത്തില്‍ വിശദീകരിക്കുന്നു.
പാര്‍ട്ടിയുടെ നേതൃസ്ഥാനത്തില്‍ ആരാകുമെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാഹുൽ ദേശീയ അദ്ധ്യക്ഷപദം രാജിവെയ്ക്കാൻ തീരുമാനിച്ചത്
രാജി വെച്ചാലും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരാമെന്ന്‍ രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചിരുന്നു.