ഫെയ്സ്ബുക്കും വാട്സാപ്പും ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി: രാഹുൽ ഗാന്ധി
ഫെയ്സ്ബുക്കിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് വിമർശനവുമായി രംഗത്ത് വന്നത്
ഫെയ്സ്ബുക്കിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് വിമർശനവുമായി രംഗത്ത് വന്നത്
കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ ദയനീയ ചിത്രമാണ്
പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ പരിശ്രമത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു...
2019-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയർത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ' മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്' എന്നത്.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. വിമത നീക്കത്തിന് ചുക്കാന്‍പിടിച്ച സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി
എല്ലാ കാലത്തും സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍. ഈ കാലയളവിൽ സ്‌നേഹവും സത്യവും ക്ഷമയും എന്താണെന്ന് ഞാന്‍ പഠിച്ചത്
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറും ബിജെപിയുടെ കരാറും തമ്മിലുള്ള പ്രധാന വ്യത്യാസം, ബിജെപിയുടെ കരാര്‍ പ്രകാരം 36 വിമാനങ്ങള്‍ ലഭിക്കുമ്പോള്‍
ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതിലൂടെയാണ് രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് എന്നും രാഹുല്‍ പറയുന്നു.
ഇവിടെ ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.