കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം
തന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.
അനധികൃത സ്വത്തുസമ്പാദനം, നികുതിവെട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു.
മുന്‍പ് ഈ 14 പേരെയും ജെഡിഎസിന്റെയും മൂന്നുപേരെയും അയോഗ്യരായി രാജിവെച്ച സ്പീക്കര്‍ രമേശ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
കാണാതായ കഫെ കോഫീ ഡേ ഗ്രൂപ്പിന്റെ ഉടമ വി.ജി.സിദ്ധാർഥ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
ഇന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
ആകെ 224 അംഗങ്ങളുള്ള നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ.
വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
കർണാടകത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്.