കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്നും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് കണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം സി.പി.എം ആരോപിക്കുന്നതെന്ന് കോഴിക്കോട്ടെ എന്‍.ഡി.എ
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരണാസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിന് വേണ്ടി വാരണാസിയില്‍
ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും.
തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന അവകാശവാദങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ പുറകോട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ,
13-17 വരെ സീറ്റില്‍ യു.ഡി.എഫിന് വിജയം നേടാനാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതൃത്വം. ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ വിജയം 17-19 സീറ്റ്
ഗംഗാ നദീ തടത്തിൽ സ്ഥിതി ചെയുന്ന ചന്ദോലി ആത്മീയ തീർത്ഥാടന സ്ഥാനമാണെന്നും ചന്ദോലിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.
പരാതി പറഞ്ഞവര്‍ക്കെതിരെ കേസെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.
മണ്ഡലത്തിലെ നെടുങ്കയം, മാഞ്ചീരി, മുണ്ടക്കടവ് ആദിവാസി കോളനികളില്‍ നിന്നുള്ള 467 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണെന്നും ആരോപിച്ചു.