പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ
വോട്ടെടുപ്പിനിടെ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്ത്. എന്‍ഡിഎ
ബിജെപിക്കു സീറ്റെണ്ണത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്നു സൂചിപ്പിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ടു നടത്തിയെന്നാരോപിച്ച് ബി.ജെ.പി പരാതി നല്‍കി. കള്ളവോട്ടു ചെയ്തവരുടെ
വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ
ബിജെപി ഇതര കോൺഗ്രസ് ഇതര മുന്നണിയുണ്ടാക്കാനായുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ശ്രമങ്ങളേയും രാം മാധവ് തള്ളിപ്പറഞ്ഞു
ബീഹാറിലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ദിവസം തിങ്കളാഴ്ചയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍നിന്നും കണ്ടെടുത്തത്.
പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
സംസ്ഥാനം ഫോനി ചുഴലിക്കാറ്റ് ഭീഷണിയിലിരിക്കേ തന്റെ ഫോണ്‍വിളിക്ക് പ്രതികരിച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതിക്ക് മറുപടിയുമായാണ് മമത രംഗത്ത് വന്നത്.