ആവശ്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്.
സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ അംഗസഖ്യ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
അതേപോലെ തന്നെ ആയൂര്‍വേദമില്ലെങ്കില്‍ മെഡിസിനുകള്‍ പൂര്‍ണമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരങ്ങള്‍ വീണ് പ്രധാന പാതകളില്‍ ഉണ്ടായ അറുപതിലേറെ ഗതാഗത തടസ്സങ്ങളും ഇതിനിടയില്‍ സേന നീക്കം ചെയ്തു.
പ്രവർത്തനം നിർത്തിവെക്കുമ്പോൾ വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും വെള്ളത്തിനടിയിലായിരുന്നു.
അപകടത്തിൽപെട്ട ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്
ഇപ്പോൾ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി.
സംസ്ഥാനത്തിൽ ഉടനീളമായി 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടു.
ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫിസുകളുമായോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമുമായോ ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും