
ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി; പരിഹസിച്ച് വി.ടി ബല്‍റാം
ഈ പോസ്റ്റിനോടൊപ്പം എ വിജയരാഘവന്റെ ചിത്രവും ചേർത്തിട്ടുണ്ട്.
ഈ പോസ്റ്റിനോടൊപ്പം എ വിജയരാഘവന്റെ ചിത്രവും ചേർത്തിട്ടുണ്ട്.
സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുന്ന ഹീനമായ പ്രചരണ മെഷിനറിയാണ് സി.പി.എമ്മിൻറേതെന്ന്
വിടി ബല്‍റാം മഷിയൊഴിച്ചാണ് ഷര്‍ട്ടില്‍ ചോരയുടെ ചുവന്ന നിറം വരുത്തിയതെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുപിടിച്ചതില്‍ പിണറായി
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പവൻഹാൻസ് എന്ന കമ്പനിയുമായി ഈ മാസം 10ന് ധാരണ പത്രം ഒപ്പിടും.
സ്വന്തം സംഘടനയിൽപ്പെട്ട ചെറുപ്പക്കാർ ഭീകരവാദികളെന്ന് മുദ്രകുത്തപ്പെട്ട് സ്വന്തം സർക്കാരിന്റെ പോലീസിനാൽ വേട്ടയാടപ്പെടുമ്പോൾ എസ്എഫ്ഐയിലേയും ഡിവൈഎഫ്ഐയിലേയും "പ്രതികരിക്കുന്ന യുവത്വം" കുന്തം
അതിന്റെ സൂചനയായി അരൂരില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയും സിപിഎമ്മിന്റെ പ്രമുഖനായ നേതാവിന്റെയും സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതാക്കന്മാരെ വീട്ടില്‍പോയി കണ്ട് അവരുടെ
ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേതെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
രാഹുൽ ഗാന്ധി തുടങ്ങിവെച്ച ട്രോൾ സാധാരണക്കാർ മുതൽ നേതാക്കൾ വരെ തുടരുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
ബൽറാമിന്റെ പോസ്റ്റ് ‘റേപ്പ് ജോക്ക്’ ആണെന്ന് ആരോപണം ഉയർന്നതിനെത്തുടർന്നായിരുന്നു പോസ്റ്റ് പിൻവലിച്ചത്