മണിപ്പൂരില്‍ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: രാഹുൽ ഗാന്ധി
അതേസമയം, കലാപം രൂക്ഷമായതോടെ സംഘർഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി.
അതേസമയം, കലാപം രൂക്ഷമായതോടെ സംഘർഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി.
സ്ഫോടനങ്ങളിൽ നിന്ന് താമസക്കാർ അഭയം പ്രാപിച്ച തലസ്ഥാനമായ കാർട്ടൂമിലെ പ്രധാന സ്ഥലങ്ങൾ നിയന്ത്രിക്കുമെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു.
റമദാന് മാസത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകരുത്. എന്റെ ഹിന്ദു സഹോദരങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും അവരെ സംരക്ഷിക്കുകയും ചെയ്യണം.
കശ്മീരിലെ ഓരോ വീടിനും ടാപ്പ് വെള്ളവും വൈദ്യുതിയും നൽകിയിട്ടുണ്ട്, ഇത് അതിർത്തി സംസ്ഥാനത്ത് വലിയ മാറ്റമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
ണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു. വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്
ഇതാണ് മോദിയുടെ വിശ്വഗുരു/ന്യൂ ഇന്ത്യ/5G/5 ട്രില്യൺ ടൺ സമ്പദ്വ്യവസ്ഥയുടെ യാഥാർത്ഥ്യം," ഒവൈസി ട്വീറ്റിൽ എഴുതി
ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്
അഴിമതിയിൽ നിന്നും മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം . കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.