ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന ആർഎസ്എസ് പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സവർക്കർക്ക് ഭാരതരത്‌ന നൽകേണ്ടത് എന്തിന്റെ
ദേശീയ നേതാക്കളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും ഛായാചിത്രങ്ങൾ നിയമസഭയിൽ സ്ഥാപിക്കണമെന്നത് തന്റെ പാർട്ടിയുടെ ആവശ്യമാണെന്നും
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, മഹാവീര്‍ ജെയിന്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ഉൾപ്പെടെയുള്ള 50 പേരുടെ ജീവിതകഥകളാണ് ഉത്തര്‍പ്രദേശ്
ആർഎസ്എസിന്റെ പ്രാഥസ്മരണയിൽ മഹാത്മാഗാന്ധി പ്രതൃത്തിക്കപ്പെട്ടുന്ന വ്യക്തിയാണ്. ഗുരുജി ഗോൾവാക്കർ പറയുന്നത് ഗാന്ധിജി വിശ്വ വന്ദനീയനും
നരേന്ദ്ര മോദി പാർലമെന്റിന്റെ തലവനല്ല. കേന്ദ്രത്തിലെ സർക്കാറിന്റെ തലവനാണ്. അധികാര വിഭജനത്തിന്റെ നഗ്നമായ ലംഘനമാണത്. സ്വതന്ത്ര ഇന്ത്യ
സ്വതന്ത്ര വീർ സവർക്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.“ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ സ്ഥാനം രാജിവെക്കേണ്ടി വരികയായിരുന്നു.
കഴിയുമെങ്കിൽ സവർക്കറെപ്പോലെ ആൻഡമാൻ ജയിലിൽ പോയി താമസിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞിരുന്നു.
സവർക്കറുടെ വീരേതിഹാസം ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തഹസീലിലും ഗ്രാമത്തിലും സവർക്കർ ഗൗരവ് യാത്ര നടത്തുമെന്നും ഷിൻഡെ
സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.