2024ലെ തെരഞ്ഞെടുപ്പുമായി ഭാരത് ജോഡോ യാത്രയ്ക്ക് ബന്ധമില്ല: ജയറാം രമേശ്
ഒരു വ്യക്തിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനല്ല, ആർഎസ്എസിനെയും ബിജെപിയെയും ആശയപരമായി നേരിടാനാണ് കാൽനട ജാഥ.
ഒരു വ്യക്തിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനല്ല, ആർഎസ്എസിനെയും ബിജെപിയെയും ആശയപരമായി നേരിടാനാണ് കാൽനട ജാഥ.
ദരിദ്രർക്ക് പ്രയോജനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത നയത്തെ വിമർശിച്ചതിന് അദ്ദേഹം കോൺഗ്രസിനെ "ദരിദ്രവിരുദ്ധർ" എന്ന് വിളിച്ചു.
സ്ഥിതിഗതികൾ ഗുരുതരമായതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് മുൻ പാർട്ടി അധ്യക്ഷന് സുരക്ഷ നൽകുന്നതെന്നും കത്തിൽ പറയുന്നു.
രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനും എങ്ങനെയെങ്കിലും യാത്ര അട്ടിമറിക്കാനുമുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാക്കൾ
അതേസമയം, എല്ലാവരും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം രാഹുൽ ഗാന്ധി തള്ളി.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടവും ഡിസംബര്‍ അഞ്ചിന് രണ്ടാം ഘട്ടവും നടക്കും.
കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ബിജെപി നേതാക്കൾ അവരുടെ നേതാക്കളെ ദൈവവുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ രാഹുലുമായി താരതമ്യപ്പെടുത്തുന്നില്ല.
യാത്രയിലെ സ്ഥിരം അംഗമായ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിൻ്റെ സംശയമാണ് സൈബർ ഇടങ്ങളിൽ ട്രെൻഡിംഗായി മാറുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ശശി തരൂര്‍ പറഞ്ഞു