സംസ്ഥാനത്തെ കോൺഗ്രസിലെ ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും കെപിസിസി സംഘടിപ്പിച്ച ക്യാമ്പിലുണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് കെ.സുധാകരന്‍
സ്ഥലത്തുണ്ടെങ്കിലും മുരളീധരൻ യോഗങ്ങളിൽ പങ്കെടുക്കില്ല. തൃശൂർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത്
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ വലിയമാറ്റം കൊണ്ടുവരും. ചെറുപ്പക്കാര്‍ക്ക് പ്രധാന്യം
കൂടുതൽ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടി വേണം. കെപിസിസി നേതൃത്വവുമായി
ജയരാജന്മാരോട് ഉള്ളത് രാഷ്ട്രിയ വിരോധം മാത്രമെന്നും. താൻ ആരെയും ഇതുവരെ കൊന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ നിജസ്ഥിതി
അടിത്തട്ടിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാത്തതിന് പാർട്ടി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, പാർട്ടിക്ക് വോട്ട് നേടാൻ കഴിവില്ലാത്തവർ
കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തനിക്കും കേരളത്തിലെ പാർട്ടിക്കും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന എഐസിസി സംഘടന
ഇടതുപക്ഷത്തെ സൈബര്‍ സഖാക്കളുടെ നേതൃത്വത്തിലാണ് ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് സമയം വിദ്വേഷ പ്രചാരണം നടന്ന
നേരത്തെ സുധാകരൻ എംപിയായിരുന്ന 2004-മുതല്‍ 2009-വരെയുള്ള കാലയളവിൽ പി എ ആയി പ്രവർത്തിച്ച കക്കാട് സ്വദേശി വി കെ
പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാൻ പാർട്ടി ഒരു മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അവർ വഴങ്ങി
Page 2 of 7Previous
1
2
3
4
5
6
7
Next