കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പൊലീസ് കാവൽ പിൻവലിച്ചു
അതേസമയം, നേരത്തെ പൊലീസ് കാവൽ പിൻവലിക്കണമെന്ന് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
അതേസമയം, നേരത്തെ പൊലീസ് കാവൽ പിൻവലിക്കണമെന്ന് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
നായനാർക്ക് ശേഷം പ്രസന്നമായ ശൈലിയിലൂടെ ജനമനസ്സുകളിൽ കുടിയേറിയ നേതാവാണ് കോടിയേരി
തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ ചെന്ന് കാണുമ്പോഴൊക്കെ സഹധര്‍മ്മിണിയോട് തലശ്ശേരി പലഹാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം വിളിച്ചു പറയും.
കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെയും നടപടിയെടുത്തിരുന്നു.
ഏതൊരു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. പക്ഷെ ഇവിടെ വിയോഗം പെട്ടെന്ന് പരിഹരിക്കാനാകുന്നതല്ല
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.
വിലാപയാത്രയിൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഇപ്പോഴും ഒഴുകിയെത്തുന്നത്.