തടി കുറച്ചില്ലെങ്കിൽ ശമ്പളമില്ല; ജീവനക്കാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനായി പുതിയ നയവുമായി എയർ ഇന്ത്യ
വിമാന ജീവനക്കാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനായി കർശനമായ പുതിയ നയവുമായി എയർ ഇന്ത്യ. നിശ്ചിത ബോഡി മാസ് ഇൻഡക്സ് (BMI) പരിധിക്ക്
വിമാന ജീവനക്കാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനായി കർശനമായ പുതിയ നയവുമായി എയർ ഇന്ത്യ. നിശ്ചിത ബോഡി മാസ് ഇൻഡക്സ് (BMI) പരിധിക്ക്
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികൾക്ക് ഉൾപ്പെടെ വിലക്കേർപ്പെടുത്തിയാണ്
എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ അലോക് സിംഗ് ബുധനാഴ്ച ജീവനക്കാർക്ക് കത്തെഴുതി, അടുത്ത കുറച്ച് ദിവസങ്ങളിൽ സർവീസ് നടത്തുന്ന
നിയന്ത്രിത ഷെഡ്യൂൾ ഏർപ്പെടുത്താൻ കമ്പനി നിർബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള
ദുബായിലേക്ക് ഉൾപ്പെടെയുള്ള എയർ ഇന്ത്യയുടെ നാലു വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ റദ്ദാക്കിയത്. കണ്ണൂർ വിമാനത്താ
കുറച്ച് സ്റ്റാഫ് അംഗങ്ങളെ ഫോണിലൂടെ വികസനത്തെക്കുറിച്ച് ആശയവിനിമയം നടത്തിയതായി പറയപ്പെടുന്നു. ഇതുവരെ ഏകദേശം 3,000-3,500 പേരെ
പക്ഷെ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട്
പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം.
എന്നാല്‍ ആഴ്ചയിലെ മൂന്ന് ദിവസം നയം വര്‍ക്ക് ഫ്രം ഹോം സൌകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് മാത്രമാണെന്നും മെറ്റ വ്യക്തമാക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെഎസ്ആർടിസി യുടേത് എന്നും സർക്കാർ പറയുന്നു.