
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും ദേശീയ നേതൃത്വം പിരിച്ചുവിട്ടു
നിലവിൽ രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐഎന്‍എല്ലിന് നല്‍കിയിരിക്കുന്നത്.
നിലവിൽ രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐഎന്‍എല്ലിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന് ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു.
കിരണിന് പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്കാന് നോട്ടിസയച്ചിരുന്നു.
കെസി വേണുഗോപാല്‍ ബി ജെ പിയുടെ ഏജന്റാണെന്നും കോണ്‍ഗ്രസിനെ അദ്ദേഹം തകര്‍ക്കുന്നുവെന്നും പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു.
ഇക്കുറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോകട്ടെ, അണികളൊക്കെ ബിജെപിയിലേക്കും വരട്ടെ
ഇവർ തെരഞ്ഞെടുപ്പിൽ പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
പി പ്രദീപ്, സുകേഷ്, പി പി.മനോജ് എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. ഇവര്‍ മൂന്നുപേരോടും 16 പാർട്ടി മെമ്പർമാരോടും സിപിഎം ജില്ലാകമ്മിറ്റി
ആറ് വർഷത്തേക്കാണ് നടപടി. ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്.