‘സർക്കാർ ഫയലുകളിലെ ഇംഗ്‌ളീഷ് എഴുത്ത്’ ജനങ്ങളുടെ അവകാശം നിഷേധിക്കൽ: പിണറായി വിജയൻ
സർക്കാർ ഫയലുകളിലെ ഇംഗ്‌ളീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സർക്കാർ ഫയലുകളിലെ ഇംഗ്‌ളീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലെ സർവകലാശാലകളിൽ നിന്നും വൈസ് ചാൻസിലർമാരെ തിരിച്ചു വീളിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം
ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
കേരളത്തിലെ രാജ്ഭവന്റെ ഭരണം ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നടക്കുന്നത്.
സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപമൊക്കെ ഇപ്പോഴും തുടരുകയാണെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
ഗവർണർ എന്ന പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ആക്ഷേപമാണ് അദ്ദേഹം നേരിടുന്നത്.
ഇതുപോലെയുള്ള വ്യക്തികള്‍ അധികാര സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ കെ.ശൈലജ