കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നില്‍ തുടരുമ്ബോള്‍ ബിജെപിയേക്കാള്‍ പത്തിലേറെ സീറ്റുകള്‍ക്കാണ്
എക്‌സിറ്റ് പോൾ ഫലങ്ങളിൽ 20 സീറ്റുകളുടെ ചാഞ്ചാട്ടമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, താൻ നൽകിയ എണ്ണം കൂടുകയേ ഉള്ളൂവെന്നും
സുവർണ ന്യൂസ്-ജൻ കി ബാത്ത് ബിജെപിക്ക് മുൻതൂക്കം നൽകി. 94 മുതൽ 117 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ
അധികാരത്തിൽ ഇരിക്കുന്നവർക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.
ഇവിടെ വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പി.എഫ്‌ഐയുടെ പ്രേതങ്ങളാണ്. കേരള സ്റ്റോറി എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ വ്യാഖ്യാനം.
1979ലെ അസം പ്രക്ഷോഭത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു ബന്ദും പ്രക്ഷോഭവും നമ്മൾ കണ്ടിട്ടില്ല.
കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയതിൽ ഒരാളെ കോൺഗ്രസ് സംസ്ഥാനത്തെ സ്ഥാനാർഥിയാക്കിയെന്നും ബി ജെ പി തമിഴ്നാട് സംസ്ഥാന
മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിൻ്റെ പൊതുവായ
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യുക.