തൃണമൂൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടി; 20 എംപിമാർ എൻഡിഎയിലേക്ക്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾക്കിടെ, 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്ന അവകാശവാദവുമായി കാക്കോലി
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾക്കിടെ, 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്ന അവകാശവാദവുമായി കാക്കോലി
ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് സമ്പൂർണ്ണം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎയെ പ്രതിപക്ഷ നേതാവായി സ്പീക്കർ നിയമിച്ചു. ഋതുബ്രത ബാനർജിയാണ്
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ നീക്കങ്ങളുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വലിയ ഭിന്നത രൂപപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാർട്ടി
ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരായ അക്രമത്തിന് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത
പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാർ ഉത്തരവിന് എതിരെ സിപിഐഎം. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു
പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ
രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ബിജെപി ജനവിധി കൊള്ളയടിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. ‘ഞാന്‍
നിയമസഭാ തെരഞ്ഞെടുപ്പിലെ ബംഗാളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ എക്സാറ്റ് ആകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും നിലവിലെ
വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പശ്ചിമ ബംഗാളിൽ നാടകീയ രംഗങ്ങൾ. ഇവിഎമ്മിൽ തട്ടിപ്പ് നടത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി
ബംഗാളിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി