പീഡന പരാതി; സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീം അറസ്റ്റിൽ
യുവതി തന്നെ ചതിച്ചതായും നേരത്തെ വിവാഹം കഴിച്ച കാര്യം മറച്ചുവച്ചതായും ഷിയാസ് പൊലീസിനോട് പറഞ്ഞു. ലൈംഗിക പീഡനം നടന്നുവെന്ന
യുവതി തന്നെ ചതിച്ചതായും നേരത്തെ വിവാഹം കഴിച്ച കാര്യം മറച്ചുവച്ചതായും ഷിയാസ് പൊലീസിനോട് പറഞ്ഞു. ലൈംഗിക പീഡനം നടന്നുവെന്ന
ഇന്ന് ഉച്ചയോടെ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത്
ഇമ്രാൻ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന ആരോപിച്ച പിടിഐ, രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. നിലവിൽ ഇമ്രാൻ
നേരത്തെയും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയ വലതുപക്ഷ നേതാവാണ് കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ ബെൻ ഷിൻഗ്ല
.പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇവരുടെ ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന തായ്ലൻഡ് കഞ്ചാവ് കണ്ടെടുത്തത്.
ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വേങ്ങാനൂർ സ്വദേശിയായ യുവാവ് സംവിധായികക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്.
ഞങ്ങൾ ഒരു പ്രധാന മയക്കുമരുന്ന് കണ്ണികൾ കണ്ടെത്തി. 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് - അഞ്ച് പോലീസുകാർ, കടയുടമകൾ, ഒരു
തന്റെ വാഹനവ്യൂഹം പോലീസ് നിർത്തിയെന്നും റോഡിന്റെ ഇരുവശവും 15 മിനിറ്റോളം തടഞ്ഞെന്നും മജുംദാർ ഒരുമാധ്യമത്തിനോട് പറഞ്ഞു
വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം.