മലപ്പുറത്തു പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ
കുട്ടി കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിക്കുകയായിരുന്നു .
കുട്ടി കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിക്കുകയായിരുന്നു .
സംഭവത്തിലെ രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.
ഈ അക്കൗണ്ടുകളിൽ നിന്ന് കുമാർ 19.80 കോടി രൂപ വിവിധ ബാങ്കുകളിലെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ബാങ്ക് പിന്നീട് മനസ്സിലാക്കി
ഇയാൾക്കൊപ്പം മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മരണപ്പെട്ട കുഞ്ഞുമോന്റെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ സുധീഷ്.
രാത്രിസമയം സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്
ഇന്ത്യയിലെ ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്.
കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്.
തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ബഷീര്‍ കുട്ടിയുടെ മകന്‍ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെയാണ് (40)കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍
കേസിൽ പ്രതിയായ അജീഷിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.
ര്‍ത്താവ് വിരാട് ബെനിവാളിന്റെ ഒത്താശയോടെയാണ് ഈ തട്ടിപ്പു നടത്തിയതെന്നും കേസിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും