മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ–ഇൻഡിഗോ വിമാനങ്ങൾ നിലത്തു കൂട്ടിയിടിച്ചു
ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസ് നടത്തുന്ന
ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസ് നടത്തുന്ന
വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്ത് ടയർ പൊട്ടിയാൽ അതേ വിമാനത്താവളത്തിലോ സമീപത്തെ വിമാനത്താവളത്തിലോ അടിയന്തരമായി ലാൻഡ് ചെയ്യണമെന്നാണ് വ്യോമയാന നിയമമെന്ന്
യാത്ര ചെയ്യുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ജില്ലയിലെ
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുന്നതായി എയർ
പക്ഷെ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട്
വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം നൽകാതിരിക്കുക, അവരുടെ ചില ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക്
പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവിശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക്
ഇന്ന് ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. തകരാർ
ഒരുമാസം മുന്‍പാണ് വനിതാസുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മറ്റൊരു പൈലറ്റിനും നടപടി നേരിടേണ്ടി വന്നത്.
ദില്ലി: ഒമ്പത് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവിൽ റഷ്യയിൽ കുടുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി മറ്റൊരു വിമാനം സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ