സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. മാധ്യമങ്ങള്‍ക്ക്
അടുത്ത 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വാങ്ങുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും പണമിടപാടുകൾ നിയന്ത്രിക്കാനും
2019ൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ഏതുവിധത്തിലും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ്16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച്, മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനും
ഇവിടെ ഞങ്ങള്‍, മണി പവര്‍, മസില്‍ പവര്‍, മാഫിയ പവര്‍, ഭീകരരായ സര്‍ക്കാര്‍ എന്നിവയ്ക്കെതിരെ പോരാടുകയാണ്. ഞങ്ങള്‍ ഒരിക്കലും തോല്‍ക്കില്ല
ഹൈക്കോടതിയിൽ ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് കേസില്‍ വാദം കേട്ടത്. രാഹുലിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും
കുറ്റവാളികളോടുള്ള യുപിയിലെ യോഗി സർക്കാരിന്റെ സമീപനത്തെക്കുറിച്ചും സൂചിപ്പിച്ചായിരുന്നു ബസവനഗൗഡയുടെ പ്രസംഗം.
സംസ്ഥാനത്തെ ജങ്ങളുടെ സംസ്കാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗംഭീർ തന്റെ അഹങ്കാരത്തെ മൈതാനത്ത് മനഃപൂർവം ചിത്രീകരിക്കുകയും കന്നഡിഗയുടെ അഭിമാനത്തിന് ഭീഷണിയുയർത്തുകയും ചെയ്തുവെന്ന് അർച്ചന പവാർ