സനാതൻ ധർമ്മ'ത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നതുവരെ ആർക്കും നമ്മുടെ 'ധർമ്മ'ത്തെയും വിശ്വാസ
മാറാത്തകളെ സംവരണ പരിധിയിലേക്ക് കൊണ്ടുവരുന്നതിനെതിരെ നിലപാടെടുത്തിരിക്കുകയാണ് ഒബിസി വിഭാഗങ്ങൾ. ബിജെപിയുടെ
ഇപ്പോൾ വർഗീയ സംഘർഷം തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ 250 ലധികം പേര്‍ കൊല്ലപ്പെട്ടു. 7.5 ലക്ഷം കോടിയുടെ അഴിമതി നടന്നു.
മാത്രമല്ല, സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പരാമർശങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി തന്റെ മന്ത്രിമാർക്ക് നിർദേശം നൽകിയ
2021 ഡിസംബറിലായിരുന്നു പരാതിള്ള ആസ്പദമായ സംഭവം നടക്കുന്നത്. മണാലിയിലുള്ള ഒരു കടയിൽ നിന്ന് പരാതിക്കാരൻ ‘സൺ ഫീസ്റ്റ് മാരി
പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റിയാൽ ഇന്ത്യയുടെ പേര് മാറ്റുന്ന ബുദ്ധിശൂന്യമായ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. അതേസമയം, സര്‍ക്കാരിന്റെ നിലപാടിനെ
പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്നായിരുന്നു ഉപയോഗിച്ചത്.
അഭിഭാഷകയായ ഭാരതി ത്യാഗി മുഖേന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തെയും എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കി മതപരിവർത്തനം
അടുത്ത മാസം ഏഴിന് ഇയു അഭിഭാഷകരുമായി ബ്രസ്സല്‍സില്‍ കൂടിക്കാഴ്ച നടത്തും. ഹേഗിലും കൂടിക്കാഴ്ച നടത്തിയേക്കും. എട്ടിന് പാരീസ് യൂണിവേഴ്‌സിറ്റി