മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം

മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്.

മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്; വിവാദമായപ്പോൾ ഖാര്‍ഗെ തന്റെ പരാമര്‍ശം തിരുത്തി

ബിജെപി ഒരു വിഷപ്പാമ്പ് പോലെയാണെന്നാണ് പറഞ്ഞത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല.

ഒന്നാം ലാവലിന് എന്ത് സംഭവിച്ചു; അതിന് സതീശൻ മറുപടി പറയട്ടെ: എംവി ഗോവിന്ദൻ മാസ്റ്റർ

എന്നാൽ ഈ കാര്യത്തിൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.

നടിയെ ആക്രമിച്ച കേസ്; റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

2021 ഡിസംബര്‍ 25 മുതല്‍ 2022 ഒക്ടോബര്‍ വരെ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളും അഭിമുഖങ്ങളും ഹാജരാക്കാനാണ് ചാനലിന് കോടതി നിര്‍ദേശം

എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിൻ അഴിമതിയെന്ന് വിഡി സതീശൻ; സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

എസ്ആർഐടി എന്ന കമ്പനിക്ക് നിബന്ധനകൾ ലംഘിച്ചുകൊണ്ട് കരാർ നൽകിയത് എന്തിന്?, ടെൻഡർ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാർ നൽകിയത് എന്തിന്?

കര്‍ണാടകയില്‍ ബിജെപിക്ക് തുടര്‍ ഭരണത്തിന് നൂറ് ശതമാനം സാധ്യത: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബിജെപിയുടെ ഭരണത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ചവരോട് മുഖ്യമന്ത്രി കേസ് കൊടുക്കാന്‍ പറഞ്ഞിരുന്നതാണെന്നും എന്നാൽ ഇതുവരെ

പൂഞ്ച് ഭീകരാക്രമണം: പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം വിഷം കഴിച്ചയാൾ മരിച്ചു

ഓപ്പറേഷനിൽ ഏജൻസികൾ ഡ്രോണുകൾ, സ്നിഫർ ഡോഗ്, മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

‘പൊന്നിയന്‍ സെല്‍വന്‍ 2’ പ്രചാരണത്തില്‍ പങ്കുചേര്‍ന്ന് കുടിവെള്ള ബ്രാന്‍ഡായ ബിസ്‍ലേരി

കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ ലഭ്യമാകുന്നത്.

കേരളം കണ്ട വലിയ അഴിമതി; സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ള: രമേശ് ചെന്നിത്തല

രേഖകൾ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം.

Page 447 of 873 1 439 440 441 442 443 444 445 446 447 448 449 450 451 452 453 454 455 873