മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ സംശയമുള്ള ഒരാളെ ചോദ്യം ചെയ്യുന്നു; തെളിവായത് പ്രതി രക്ഷപെട്ട വാഹനം

തിരുവനന്തപുരം : മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച്‌ നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ്

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന

നരബലി കേസ്: തെളിവെടുപ്പ് തുടരുന്നു; റോസ്‍ലിനെ കൊല്ലാനുപയോഗിച്ച കത്തികള്‍ കണ്ടെടുത്തു

ഇരട്ട നരബലി കേസിൽ തെളിവെടുപ്പ് തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മൂന്ന് പ്രതികളേയും വീണ്ടും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളി

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ

ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന്‍ കള്ളക്കേസില്‍ കുടുക്കി പരാതിയുമായി അച്ഛനും മകളും

കോഴിക്കോട്; ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുന്‍ എസ്‌ഐ സമദിനെതിരെയാണ്

ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി;ഓണ്‍ലൈന്‍ പാസ് ഇല്ലാതെ ഇനി കോടതിയിലേക്ക് പ്രവേശിക്കാന്‍ ആകില്ല

കൊച്ചി: ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി. ഓണ്‍ലൈന്‍ പാസ് ഇല്ലാതെ ഇനി കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്ക് പ്രവേശിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാര്‍

ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയത്.

ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കണ്ണൂര്‍; ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ

Page 716 of 820 1 708 709 710 711 712 713 714 715 716 717 718 719 720 721 722 723 724 820