കെ സുധാകരന്‍ സംഘപരിവാർ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്: സിപിഎം

കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന്‍ വ്യക്തമാക്കിയത്.

വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ; സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ പോലീസ് കേസ് എടുത്തു

വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. ഇതോടൊപ്പം , കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ

കോവിഡ്-19 ഈ വർഷം പനിക്ക് സമാനമായ ഭീഷണി ഉയർത്തുന്ന ഒരു ഘട്ടത്തിലേക്ക് മാറും: ലോകാരോഗ്യ സംഘടന

സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ് -19 നെ നോക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് ഞങ്ങൾ വരുമെന്ന് ഞാൻ കരുതുന്നു

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം: പങ്കെടുക്കില്ല; ഒഴിഞ്ഞുമാറി നിന്നുകൊണ്ട് ആഘോഷത്തില്‍ അഭിമാനം കൊള്ളും: എന്‍ എസ് എസ്

സംഘാടകസമിതിയില്‍ വൈസ് ചെയര്‍മാന്‍മാരില്‍ ഒരാളായി എന്‍എസ്എസിനു വേണ്ടി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായി പ്രതവാര്‍ത്ത കണ്ടു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തി; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിംഹ വഗേല ഉൾപ്പെടെയുള്ളവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.

‘ചെറ്റ’ പ്രയോഗം കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനം: എംവി ഗോവിന്ദൻ മാസ്റ്റർ

ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കും; മമത ബാനർജിയും അഖിലേഷ് യാദവും പുതിയ മുന്നണിക്ക് സമ്മതം മൂളുന്നു

ബംഗാളിൽ ഞങ്ങൾ മമത ദീദിക്കൊപ്പമാണ്. ഇപ്പോൾ, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്

ബോട്ടില്‍ ഒന്നിന് 10 രൂപ; മദ്യത്തിന് ‘പശു സെസ്’ ഏര്‍പ്പെടുത്താൻ ഹിമാചല്‍ സർക്കാർ

ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി നല്‍കും.

മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതി; പിഎഫ്ഐ കേസിൽ എൻഐഎ കുറ്റപത്രം നൽകി

047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തി

Page 332 of 718 1 324 325 326 327 328 329 330 331 332 333 334 335 336 337 338 339 340 718