ബിജെപി രാജ്യമാകെ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു: മമതാ ബാനർജി
പാർട്ടിയുടെ ഒരു പ്രവർത്തകരും ബിജെപിയുടെ കെണിയില്‍ വീഴരുതെന്നും കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കവേ മമത പറഞ്ഞു.
പാർട്ടിയുടെ ഒരു പ്രവർത്തകരും ബിജെപിയുടെ കെണിയില്‍ വീഴരുതെന്നും കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കവേ മമത പറഞ്ഞു.
ഏറ്റവും കുറഞ്ഞത് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു വെള്ളപേപ്പറെങ്കിലും നല്‍കി ഒറ്റതെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായമാരായുകയെങ്കിലും വേണം.
മുൻപ് ആശുപത്രിയിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് അവർ മമതയ്ക്ക്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്ന വ്യക്തിക്ക് ഒരു കത്തിനോടൊപ്പം മമതയുടെ മോർഫ് ചെയ്ത
അതിനാല്‍ ക്ഷമിക്കണം മോദിജി, എനിക്ക് താങ്കളുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല.
നടന്മാരായ രജനീകാന്ത്, കമലഹാസന്‍ തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മമത ബംഗാളിലെ മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കേന്ദ്രത്തിന്റെ സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബംഗാളിൽ ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു.
പ്രചാരണത്തിനായി മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്.
രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്ന് മമതാ ബാനര്‍ജി വിശദമാക്കി.