കിഫ്ബി കേസ്: തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്പാകെ ഹാജരാകില്ല; സി പി എം നിയമപോരാട്ടത്തിന്
ഇ ഡിക്കെതിരെ തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹാജരാകേണ്ടതില്ല എന്ന സി പി എം തീരുമാനം.
ഇ ഡിക്കെതിരെ തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹാജരാകേണ്ടതില്ല എന്ന സി പി എം തീരുമാനം.
സംസ്ഥാനത്തെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ്, മുൻ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി
കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
ഇഡിയുടെ മുന്നിൽ ഹാജരാകില്ല എന്ന നിലപാട് സിപിഎമ്മിനില്ല. എന്നാൽ നോട്ടീസ് അയച്ച ഉടനെ പോകേണ്ട കാര്യമില്ല.
ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആകെ 7.82 കിലോ മീറ്ററാണ് നീളം. കള്ളാടിയില്‍ നിന്ന് ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നിലേയ്ക്കാണ് തുരങ്കം പണിയുന്നത്.
സി എ ജി പുറത്തുവിട്ട റിപ്പോർട്ടിൽ കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ വിശദമായി ചർച്ച ചെയ്യണം.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു.
ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജെപിയേയും കോൺഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജൻസികൾ നടത്തേണ്ടത്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്ഐ) ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ