ആനയെ കെട്ടുകാഴ്ചയായി ആഘോഷങ്ങളിലും മറ്റും എഴുന്നള്ളിച്ച് പ്രകോപിപ്പിച്ച് മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പ്. അനാവശ്യമായി വെറും കാഴ്ചയ്ക്ക് ഉള്ള
കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.
നിലമ്പൂര്‍: വേനല്‍ കടുത്തതോടെ വെള്ളം കിട്ടാതലയുന്ന വന്യമൃഗങ്ങള്‍ക്കായി കരുളായി ഉള്‍വനത്തില്‍ കുളം നിര്‍മിച്ചു. പടുക്ക വനംസ്റ്റേഷന്‍ പരിധിയിലെ പുലിമുണ്ട വാച്ച്
ആഫ്രിക്ക: ചെളികുണ്ടില്‍ വീണ് തിരികെ കയറാന്‍ പറ്റാതെ അകപെട്ട കുട്ടിയാനയെ പിടിച്ചുകയറ്റാന്‍ അമ്മയാന ഏറെ പണിപ്പെട്ടു. ഫലം കാണാതായപ്പോള്‍ അമ്മയാനയെ
കെനിയ: പിച്ചവെച്ച് നടക്കുന്നതിനിടെ വീണുപോയി. എഴുനേല്‍ക്കാന്‍ ശ്രമിചിട്ട് സാധിക്കുന്നില്ല. പിന്നെ അമ്മയുടെയടുക്കല്‍ ആംഗ്യങ്ങള്‍ കൊണ്ട് അഭ്യര്‍ഥന നടത്തും. കുട്ടികളെല്ലാം ചെയ്യുന്ന
ചതുപ്പില്‍ കുടുങ്ങിയ കാട്ടാനയെ നാലു ദിവസത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പക്ഷേ മരണം കരുണ കാട്ടിയില്ല. നാല് ദിവസമായി
റോഡരുകില്‍ പ്രസവിച്ച കാട്ടാനയ്ക്ക് കാവലായിനാല്‍പ്പതോളം ആനകള്‍ നിലയുറപ്പിച്ചതോടെ ആറു മണിക്കൂര്‍ നേരം ചാലക്കുടി-ആനമല സംസ്ഥാനാന്തര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഐകാട്ടാനയ്ക്ക്
കോട്ടയത്തിനടുത്ത് തോട്ടയ്ക്കാട്ട് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. തോട്ടയ്ക്കാട് രാമചന്ദ്രന്‍ എന്ന ഒറ്റക്കൊമ്പനാണ് ചരിഞ്ഞത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് ആന
ഇടക്കൊച്ചി കണ്ണേങ്കാട്ട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിരണ്ടോടി ചതുപ്പില്‍ വീണ ആന ചരിഞ്ഞു. തൃശ്ശൂരില്‍ നിന്നെത്തിച്ച അയ്യപ്പന്‍ എന്ന ആനയാണ് ചരിഞ്ഞത്.
കൂടല്‍ മാണിക്യക്ഷേത്രത്തില്‍ ആറാട്ടിനിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. തിക്കിലും തിക്കിലുംപ്പെട്ട് ഒന്നര വയസ്സുള്ള കുട്ടിമരിച്ചു. കോമ്പറ കണ്ണോത്തു വീട്ടില്‍ യദുകൃഷ്ണന്‍
Page 4 of 5Previous
1
2
3
4
5
Next