ദുബൈ: ഇരുപത്തിനാലു മണിക്കൂർ യാത്രാ ക്രമീകരണങ്ങൾ; പുറത്തിറങ്ങാൻ അനുമതി ലഭിക്കാൻ പുതിയ സംവിധാനം
ദുബൈയിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു.
ദുബൈയിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു.
ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് എത്തിയവരെ ഉടന്‍ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിക്കാൻ ഭക്ഷണം പോലും കിട്ടാതെ വളരെ ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ഇവർ.
പിതാവ് മകനായ കപില്‍ രാജിന്റെ പേരില്‍ ഫെബ്രുവരി 21ന് എടുത്ത 317 സീരീസിലെ 4234 നമ്പർ ടിക്കറ്റിനാണ് സമ്മാനം.
2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യാന്‍ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഭര്‍ത്താവ് എത്തിയിരുന്നത്.
കുട്ടികളെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഷെയ്ഖ് മുഹമ്മദ് ബ്രിട്ടീഷ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.ഈ ഹർജിയാണ് ലണ്ടൻ കോടതി ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്...
ഉത്തരാഖണ്ഡിലെ ബൈൻജവാഡി സ്വദേശിയായ ത്രിലോക് ഏകദേശം രണ്ടു വർഷ കാലത്തോളമായി ഈ റെസ്റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു...
ഇന്നലെ രാത്രി ഒരു മണിയോടെയാണ് ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ചെറിയ കടകളില്‍ തീപിടിച്ചത്.
31 അടി നീളത്തിൽ 6,900 ചതുരശ്രയടിയാണ് ഈ രണ്ടുനില കെട്ടിടം പൂർത്തിയായത്.
തിരുവനന്തപുരം കവടിയാർ സ്വദേശിയായ കേശവസദനത്തിൽ ശരത് കുമാര്‍, പാലക്കാട് പട്ടാമ്പി സ്വദേശി രോഹിത്ത് എന്നിവരാണ് മരിച്ചത്.