പാലക്കാട് അട്ടപ്പാടിയിലെ വ്യാജഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമുളള മാവോവാദി
വിധി എന്തായാലും സര്‍ക്കാര്‍ അതംഗീകരിക്കും. യുവതീ പ്രവേശനം സംബന്ധിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിധിയുടെ എല്ലാ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം.
www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നല്‍കേണ്ടത്.
പദ്ധതി തയ്യാറാകുന്നത് വരെ പണം ട്രഷറിയിലുണ്ടാകും. ഈ പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പബ്ബുകള്‍ പോലുള്ള ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചനയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ നഗരങ്ങളില്‍ പബ്ബുകള്‍ സജീവമാണ്.എന്നാല്‍ കേരളത്തില്‍
ബിജെപിയ്ക്ക് മുന്നില്‍ ശിവസേന ഉയര്‍ത്തിയ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ ഒരേസമയം 12 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 7000 കിലോമീറ്ററായിരിക്കും ഫ്ലയിംഗ് റേഞ്ച്.
പൊലീസിന്റെ ചോദ്യത്തിന് യുവാക്കള്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. താഹാ ഫസല്‍ എന്നയാള്‍ ഇതിനിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇരുവരുടെയും
ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ . ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി
മുൻപ്എംപിയായിരുന്ന യോഗി ആദിത്യനാഥിനെ യുപിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ബിജെപി അവരോധിക്കുകയായിരുന്നു.
Page 5 of 7Previous
1
2
3
4
5
6
7
Next