നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ മണിപ്പൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓർമ്മപ്പെടുത്തി.
മനുഷ്യത്വം എന്നത്ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ ഹൈകോടതിയിലെ അഭിഭാഷക.
ഓട്ടോ തൊഴിലാളികളെയും ഇരു ചക്രവാഹന യാത്രക്കാരെയും അവഗണിക്കുന്ന പിണറായി സര്‍ക്കാര്‍ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വെറും 120 സീറ്റില്‍ മത്സരിച്ച് 24 ശതമാനം വോട്ട് ഞങ്ങള്‍ക്ക് കിട്ടി. എല്ലാ സീറ്റിലും മത്സരിച്ചിരുന്നെങ്കില്‍ 100 ശതമാനം വോട്ടും
ബിജെപി വെറുതെ സ്വപ്‌നം കാണുകയാണെന്നും അതൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്നുമായിരുന്നു എന്‍സിപി വക്താവും മന്ത്രിയുമായ നവാബ് മാലിക്ക് പറഞ്ഞത്
ഇതിന് മുൻപ് 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയിരുന്നു.
രാത്രികാലങ്ങളിലെ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണ്.
കോവിഡിൻ്റെ സന്തതിയായ പിണറായി വിജയൻ സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.
പ്രധാനമന്ത്രി മോദിജിയുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു, അദ്ദേഹം നിയമങ്ങളെക്കാൾ രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കി
സംസ്ഥാനത്തിന്റെ നവീകരണത്തിന് സഹായിക്കുന്ന രീതിയിലാണ് ഗവൺമെന്റിന്റെ നിലപാടുകൾ