പാർട്ടി പരാജയപ്പെട്ടു എങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടുകൾക്ക് വിജയിച്ചു.
യുപിയിൽ കോണ്‍ഗ്രസിനു ലഭിച്ച ഏക സീറ്റ് പ്രിയങ്കയുടെ അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയാണ്.
വടകരയില്‍ മത്സരിച്ച ജയരാജൻ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോട് 84663 വോട്ടിന് പരാജയപ്പെട്ടിരുന്നു.
രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ അഥവാ കാവൽക്കാരൻ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത് വന്‍ വിവാദമായിരുന്നു.
കേരളത്തിൽ മുന്‍കാലങ്ങളിലെക്കാള്‍ എൻഡിഎക്ക് ജനപിന്തുണയേറുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന
മതേതര ജനാധിപത്യ രാജ്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ് എന്ന് പിബി അഭിപ്രായപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെ -ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി തമിഴ്നാട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാലിന് ഈ വിജയം വലിയ ഊര്‍ജ്ജമാവും
ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും അഭിനന്ദനമറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് മുഫ്തിയുടെ ഈ പരാമർശം