സംസ്ഥാനത്തു പ്ലസ് വൺ ക്ലാസുകൾ അടുത്തമാസംമുതൽ
സംസ്ഥാനത്തു പ്ലസ് വൺ ക്ലാസുകൾ അടുത്തമാസംമുതൽ
സംസ്ഥാനത്തു പ്ലസ് വൺ ക്ലാസുകൾ അടുത്തമാസംമുതൽ
സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.
ചൈനയുടെ ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കൺഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകൾ ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്.
ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി.
നേരത്തെ സെപ്റ്റംബർ 16 നും 25നും ഇടയ്ക്ക് പരീക്ഷ നടത്തുമെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരുന്നത്.
കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക.
സംസ്ഥാനത്തെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഈ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക.
തമിഴ്നാട്ടില്‍ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് അഭിനന്ദനം രേഖപ്പെടുത്തി ബാനറുകൾ സ്ഥാപിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാർത്ത് കാര്യക്ഷമവും ജനസൗഹാർദപരവുമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂർത്തീകരണത്തിലേക്ക് എത്തുന്നത് എന്ന് മുഖ്യമന്ത്രി
അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഓണ്‍ലൈനായി തന്നെ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി .