ലെബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധമായിട്ടാണ്
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധമായിട്ടാണ്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയ ഒത്തുതീര്‍പ്പ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക്
ഇറാനിലെ വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആര്‍ജിസി. ഹോര്‍മുസ് പൂര്‍ണമായും അടച്ചെന്നും എല്ലാ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡിജിറ്റൽ യുദ്ധമുറകളുടെയും അതിവേഗ വളർച്ച ആഗോള പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്നതിന്റെ പുതിയ തെളിവുകൾ പുറത്ത്. ഇറാനിലെ സിസിടിവി
ഇറാന് പിന്നാലെ പരസ്പര ആക്രമണങ്ങള്‍ നിർത്തിവെയ്ക്കുന്നതായി സ്ഥിരീകരിച്ച് ഇസ്രയേലും രംഗത്ത്. ട്രംപിന്റെ അഭ്യർഥന മാനിച്ച് ആക്രമണം അവസാനിപ്പിക്കുന്നു എന്നായിരുന്നു ചാനല്‍
പശ്ചിമേഷ്യയെ യുദ്ധത്തീയിൽ നിർത്തിക്കൊണ്ട് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് മറുപടിയായി ഇസ്രയേൽ, ഇറാൻ ഉൾപ്പെടെയുള്ള
ശാശ്വത സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും, ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയുടെ പുതിയ സാമ്പത്തിക-സൈനിക നീക്കങ്ങൾ. ഇറാനിയൻ ആക്രമണങ്ങളിൽ
റഷ്യയുടെ പ്രമുഖ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ് ഒരു നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ അതിന്റെ പ്രധാന ഗുണഭോക്താക്കൾ അമേരിക്കൻ
കുവൈറ്റിനും ബഹ്റൈനും നേരെ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇന്ന് പുലർച്ചെയാണ് ഇരുരാജ്യങ്ങൾക്കും നേരെ ഡ്രോണുകളും മിസൈലുകളുമായി ഇറാൻ ആക്രമണം
മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെത്തുടർന്ന് സ്വന്തം പൗരന്മാർക്ക് ഇറാനിലേക്കും ഇറാഖിലേക്കും ബഹ്റൈൻ യാത്രാവിലക്കേർപ്പെടുത്തി. ഇറാൻ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രണങ്ങളുടെ പശ്ചാത്തലത്തിലും തുടരുന്ന