ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം
ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് അധികൃതർ തീരപ്രദേശങ്ങളിൽ
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് നടത്താന്‍ നിശ്ചയിച്ച രണ്ടാംവട്ട
ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏഴ് കപ്പലുകൾ ഇറാൻ സൈന്യം തിരിച്ചയച്ചതായി വിവരം. ദേശ് ഗരിമ എന്ന കപ്പലിനെ മാത്രമേ
ഇറാൻ-അമേരിക്ക തർക്കം കടലിലെ സൈനിക നീക്കങ്ങളിലേക്ക് വഴിമാറുന്നതിനിടെ, ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി രംഗത്തെത്തി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധ ഇളവ് അമേരിക്കൻ ഭരണകൂടം നീട്ടി. നേരത്തെ ഇളവ് നൽകില്ലെന്ന്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം രക്ഷകനായി- യേശുവിനെപ്പോലെ താന്‍ നില്ക്കുന്നതായി ചിത്രീകരിച്ച വിവാദപരമായ സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം
അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും
ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പേരിൽ മാർപാപ്പയുടെ ശ്രേഷ്ഠതയെ അപമാനിച്ചതിനെ
ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുകയാണെന്ന് ഇന്ത്യയിലെ ഇറാന് അംബാസഡര്‍ മുഹമ്മദ് ഫതാലി. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍