കേരളത്തിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു, ഇന്ന് മാത്രം ചികിത്സ തേടിയത് 13747 പേർ
സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം കൊണ്ട് 13747 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ
സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം കൊണ്ട് 13747 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകൾക്കും കർശന ഡയറ്റുകൾക്കും പുറമെ പുതിയൊരു മാർഗം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചതിന്
എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ
ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ്. ഈ കാലാവസ്ഥയിൽ ശരീരത്തെ ചൂടാക്കുന്ന പച്ചക്കറികൾ ഒഴിവാക്കാനാണ് ആരോഗ്യവിദഗ്ധർ നൽക്കുന്ന നിർദേശം.
സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട
ഭക്ഷണം കഴിക്കുന്നിടത്ത് മാത്രമല്ല, കൈ കഴുകുന്ന രീതിയിലും ഒരു വ്യത്യസ്ത അനുഭവം ഉണ്ടാകാമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു കൗതുകകരമായ ആശയമാണ് ഇപ്പോൾ
സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഒരാളുടെയും ചികിത്സ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിന് മുന്നിൽ ആരും
ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡോക്ടർ എന്ന വിശേഷണം എം.ബി.ബി.എസ്
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ കാർഡിയോളോജി ചികിത്സാ
തിരുവനന്തപുരം ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററിൻ്റെ (എച്ച്എസ്എഫ്സി) സഹകരണത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്