ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി.യുടെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിക്കുന്നവർക്കെതിരെ യുവമോർച്ചാ സംസ്ഥാന സെക്രട്ടറി കടുത്ത ഭാഷയിൽ പ്രതികരിച്ചു.
പരാതി ലഭിച്ചിട്ട് മാസങ്ങളോളം ഇതിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന മന്ത്രിയുടെ സമീപനം കൈക്കൂലി മന്ത്രിയുടെ അറിവോടെയാണെന്നത്
സ്പീക്കർ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനമെന്നും ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ
സ്‌കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.